സിപിഎം അധികം കളിക്കരുത്. കേരളം ഞെട്ടിപ്പോകും… വരുന്നുണ്ട്. വി.ഡി സതീഷൻ

കോഴിക്കോട്:എന്റെ സംസാരം കേട്ട് ഭീഷണിപ്പെടുത്തുകയാണെന്ന് കരുതരുത്. സിപിഎം ഇക്കാര്യത്തിൽ അധികം കളിക്കരുത്. കേരളം ഞെട്ടിപ്പോകും… വരുന്നുണ്ട, നോക്കിക്കോ… അതിനു വലിയ താമസം വേണ്ട… ഞാൻ പറഞ്ഞത് വൈകാറില്ല.’–വി.ഡി.സതീശൻ പറഞ്ഞു. തിരഞ്ഞെടുപ്പിനു മുൻപ് അക്കാര്യം പുറത്തുവരുമോയെന്ന ചോദ്യത്തിന്, തിരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടല്ലോയെന്നും അത്രയും ദിവസം ഒരു കാര്യം പറയാതെ പോകാൻ കഴിയുമോ എന്നും വി.ഡി.സതീശൻ മറുപടി നൽകി. ബിജെപിക്കും വി.ഡി.സതീശൻ മുന്നറിയിപ്പു നൽകി. കാളയുമായി ബിജെപി കന്റോൺമെന്റ് ഹൗസിലേക്ക് പ്രകടനം നടത്തി. ആ കാളയെ കളയരുത്. ബിജെപി ഓഫിസിനു…

Read More

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് തള്ളി.

തിരുവനന്തപുരം:രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് തള്ളി സംഘടനനാപരമായ നടപടി മാത്രം മതിയെന്നും ധാരണയായി. എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍. രാഹുലിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാനും ധാരണയായി. പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ച് ആരോപണങ്ങള്‍ പരിശോധിക്കും. രണ്ടുദിവസം കഴിയുമ്പോള്‍ പ്രതിഷേധങ്ങള്‍ അവസാനിക്കുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭയിലേക്ക് മത്സരിക്കാന്‍ ഇനിയൊരു അവസരം നല്‍കേണ്ടതില്ലെന്ന് ധാരണയായി. വിഷയത്തില്‍ കൂടുതല്‍ പരസ്യ പ്രതികരണങ്ങള്‍ നടത്തേണ്ട എന്നാണ് നിര്‍ദേശം. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ പദവി ഒഴിഞ്ഞതോടെ യൂത്ത്…

Read More

അന്ന് കുന്നത്തുനാട് എംഎൽഎ കുത്തിന് പിടിച്ച കളക്ടർ; ആരാണ് വോട്ട്ചോരിയെ പിന്തുണയ്ക്കുന്ന ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ്കുമാ‍‍‌‌‍‍‌‌‌‍‍‍‌‍ർ ?

ന്യൂഡൽഹി:ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിൽ വോട്ട് അട്ടിമറി നടന്ന കാലഘട്ടം എന്നതാണ് 2020കൾ വോട്ട്ചോരി വിവാദത്തിൽ ഇന്ത്യ കത്തുകയാണ്. ജനാധിപത്യത്തിലൂന്നി പ്രവർത്തിക്കുന്ന ഇന്ത്യയെന്ന സ്വതന്ത്ര രാഷ്ട്രത്തിന്റെ അസ്ഥിത്വം കൂടിയാണ് ബിജെപി സർക്കാരിന്റെ വോട്ട് ക്രമക്കേടിലൂടെ ചോദ്യം ചെയ്യപ്പെട്ടത്. എന്നാൽ കൃത്യമായ തെളിവുകൾ സമർപ്പിച്ചിട്ടും ആരോപിതർക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാതെ ആർഎസ്എസിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വതന്ത്ര ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മീഷർ സ്വീകരിച്ചത്. വോട്ടർപട്ടികയിലെ പിഴവുകൾക്ക് കാരണം ക്രമക്കേടിനെക്കുറിച്ച് പ്രതിപക്ഷ നേതാക്കൾ കൃത്യസമയത്ത് ആരോപണം ഉന്നയിക്കാത്തതാണെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷണറുടെ വാദം. ഈ…

Read More

ബിജെപി, സിപിഎം വോട്ട് കൊള്ളക്കെതിരെ കുന്ദമംഗലം നിയോജകമണ്ഡലം യുഡിഎഫ് ജനാധിപത്യ സംരക്ഷണ റാലി നടത്തും.

കുറ്റിക്കാട്ടൂർ; ബിജെപി, സിപിഎം വോട്ട് കൊള്ളക്കെതിരെ ആഗസ്ത് 29ന് വൈകുന്നേരം 5 മണിക്ക് മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ യു.ഡി. എഫ് ജനാധിപത്യസം രക്ഷണ റാലിയും പൊതുസമ്മേളനവും നടത്തും. കുന്ദമംഗലം നിയോജകമണ്ഡലം ലെയ്സൺ കമ്മിറ്റി യോഗം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു സി രാമൻ ഉൽഘാടനം ചെയ്തു. ചെയർമാൻ എം പി കേളുക്കുട്ടി അധ്യക്ഷത വഹിച്ചു. കൺവീനർ എ ടി ബഷീർ സ്വാഗതം പറഞ്ഞു. കെ മൂസ്സ മൗലവി,ഖാലിദ് കിളിമുണ്ട, എൻ പി ഹംസ…

Read More

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ‘രാജ്യദ്രോഹം’ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് ഇവിടെങ്ങളിലും വോട്ട് അട്ടിമറി.

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിക്കുമെതിരായ ആരോപണങ്ങള്‍ കടുപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ വീഡിയോയിലൂടെയാണ് തെരഞ്ഞെടുപ്പ് ക്മ്മീഷന്റെ വോട്ടര്‍ പട്ടിക തിരിമറിയില്‍ കൂടുതല്‍ കാര്യങ്ങള്‍ രാഹുല്‍ വെളിപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ‘രാജ്യദ്രോഹം’ആണെന്നും ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ എന്നീ സംസ്ഥാനങ്ങളിലും സമാനമായ അട്ടിമറി നടന്നിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. നേരത്തെ മഹാരാഷ്ട്ര, ഹരിയാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നടന്ന വോട്ട് തിരിമറിയെ കുറിച്ചായിരുന്നു രാഹുല്‍ വെളിപ്പെടുത്തിയത്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ബീഹാറില്‍ നടക്കുന്ന വോട്ടര്‍പട്ടിക…

Read More

ഇല്ല ഫിറോസ് —- ഈ ദിവസം ഞാൻ ഒന്നും പറയില്ല …. ഞാൻ എന്ന നിരപരാധിയുടെ ചോര വീഴ്ത്തിയിട്ടും നിങ്ങൾക്ക് ഒന്നും ആവാൻ കഴിഞ്ഞില്ല. പക്ഷെ ഞാൻ എണ്ണീറ്റ് നിന്നു. ….

കണ്ണൂർ: ലഹരിയുമായി ബന്ധപ്പെട്ട കേസിൽ യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ, താൻ പ്രതിയായ പഴയ ലഹരി കേസും അതിൽ പി.കെ. ഫി​റോസ് നടത്തിയ ഇടപെടലും ഓർമിപ്പിച്ച് അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി. മയക്കുമരുന്ന് കച്ചവടക്കാരന്റെ അച്ഛൻ എന്ന വിളി കോടിയേരിക്ക് ചാർത്തി തന്നത് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് അടുങ്ങുന്ന കൂട്ടമണെന്ന് ബിനീഷ് പറഞ്ഞു. ‘ഒരു വർഷവും ഒരു ദിവസവും ചെയ്യാത്ത കുറ്റത്തിന് ഞാൻ…

Read More

ബി.ജെ.പിക്ക് വേണ്ടി ക്രമക്കേട് നടത്തിയത് 80 സീറ്റുകളില്‍; മോദി രാജ്യം ഭരിക്കില്ലായിരുന്നു: രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗുരുതര അട്ടിമറി നടന്നെന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 10-15 സീറ്റുകളില്‍ കൃത്രിമം നടത്തിയിരുന്നെങ്കില്‍ പോലും പ്രധാനമന്ത്രിക്ക് നേരിയ ഭൂരിപക്ഷമേ ലഭിക്കുമായിരുന്നെന്നും എന്നാല്‍ 80 സീറ്റുകളില്‍ വരെ കൃത്രിമം നടന്നതായി സംശയിക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ദല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസിന്റെ വാര്‍ഷിക നിയമസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.     ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സമ്പ്രദായം ഇതിനകം തന്നെ മരിച്ചു എന്നതാണ് സത്യം. നിങ്ങള്‍ ദയവായി ഒരു കാര്യം മനസിലാക്കുക. ഇന്ത്യയുടെ പ്രധാനമന്ത്രിക്ക്…

Read More

2026 ൽ യു ഡി എഫ് അധികാരത്തിൽ വരും ,പ്രതിപക്ഷ നേതാവ് വനവാസത്തിന് പോവില്ല … ലീഗ്

മലപ്പുറം: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നുവെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ വ്യക്തമാക്കി. 2026 ൽ ഭരണം പിടിക്കും എന്നതിൽ പ്രതിപക്ഷ നേതാവിനെക്കാൾ ഇരട്ടി ആത്മവിശ്വാസം മുസ്ലീം ലീഗിനുണ്ട്. യു.ഡി.എഫ് തിരഞ്ഞെടുപ്പ് ഒരുക്കത്തിലേക്ക് കടക്കുകയാണ്. കോണ്‍ഗ്രസും ലീഗും ഒറ്റക്കെട്ടായി യു.ഡി.എഫിനെ ശക്തിപ്പെടുത്തി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വലിയ തിരിച്ചു വരവിന് വേണ്ടിയുള്ള പ്രയത്‌നത്തിലാണ്. പ്രതിപക്ഷ നേതാവിനെ വനവാസത്തിന് പോകാൻ ലീഗ് വിട്ട് കൊടുക്കില്ലന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു തിളക്കമാര്‍ന്ന വിജയത്തോടെ യു.ഡി.എഫിനെ അധികാരത്തിലേക്ക് തിരിച്ചു കൊണ്ടു…

Read More

നടുക്കുന്ന കൊലപാതകം,സഹോദര മക്കളെ അടിച്ചു കൊന്നു യുവാവ്

ബെംഗളുരുവിൽ യുവാവ്, സഹോദരന്റെ മക്കളെ അടിച്ചും കുത്തിയും കൊലപെടുത്തി. ഹെബ്ബഗോഡി പോലീസ് സ്റ്റേഷൻ പരിധിയിലെ കമ്മസാന്ദ്രയിലാണ് നടുക്കുന്ന ഇരട്ടകൊല. ഒൻപതു വയസുകാരൻ മുഹമ്മദ് ഇഷാഖ്, ഏഴുവയസുകാരൻ മുഹമ്മദ് ജുനൈദ് എന്നിവർ ആണ് മരിച്ചത്. അഞ്ചു വയസ് പ്രായമുള്ള സഹോദരൻ മുഹമ്മദ് രോഹൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വൈകീട്ട് നാല് മണിയോടെ ആണ് സംഭവം. കുട്ടികളുടെ അച്ഛൻ ചാന്ദ് പാഷയുടെ സഹോദരൻ കാസിം ആണ് കൊലപാതകം നടത്തിയത്. അതേസമയം കൊലപാതക കാരണം വ്യക്തമായിട്ടില്ല. മാതാപിതാക്കൾ ജോലിക്കായി പുറത്തും മുത്തശ്ശി പച്ചക്കറി…

Read More

തിരുവനന്തപുരം ഡി.സി സി പ്രസിഡണ്ട് സ്ഥാനം രാജിവെച്ചു.

തിരുവനന്തപുരം:തിരുവനന്തപുരം ഡിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് പാലോട് രവി രാജിവെച്ചു. വിവാദ ഫോൺ സംഭാഷണത്തിലാണ് രാജി. രവിയുടെ രാജി കോണ്‍ഗ്രസ് നേതൃത്വം ചോദിച്ചു വാങ്ങുകയായിരുന്നു. ഇടതുസര്‍ക്കാര്‍ മൂന്നാം തവണയും അധികാരം പിടിക്കുമെന്നായിരുന്നു ഫോണ്‍ സംഭാഷണം. കോണ്‍ഗ്രസ് എടുക്കാച്ചരക്ക് ആകുമെന്നും ഫോണ്‍ സംഭാഷണത്തിൽ രവി പറഞ്ഞിരുന്നു. രവിയുമായി ഫോണിൽ സംസാരിച്ച ജലീലിനെയും പുറത്താക്കി. എഐസിസി നിര്‍ദേശപ്രകാരമാണ് കെപിസിസി രവിയോട് രാജി ആവശ്യപ്പെട്ടത്.  

Read More