AI girlfriend

12 മണിക്കൂര്‍ കാറില്‍ നഗരം ചുറ്റി, അമ്മയുടെ ലിവിൻ പാട്ന‌ര്‍ ആറുവയ സുകാരിയോട് ചെയ്തത് കൊടും ക്രൂരത, കാറില്‍ ഐസ്ക്രീം വീഴ്ത്തി യതിന് കൊല

ബംഗളുരു:കാറിനുള്ളില്‍ ഐസ്ക്രീം വീഴ്ത്തിയെന്ന കാരണത്താല്‍ ആറ് വയസ്സുകാരിയെ അമ്മയും കാമുകനും ചേർന്ന് ക്രൂരമായി മർദ്ദിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തി. ബെംഗളൂരുവിലെ സിഗേഹള്ളി പ്രദേശത്ത് കഴിഞ്ഞ മാർച്ച്‌ 25-നാണ് മനസ്സാക്ഷിയെ  ഇരു ഈ സംഭവം നടന്നത്. മാസങ്ങള്‍ നീണ്ട വിശദമായ അന്വേഷണത്തിനൊടുവില്‍ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കുട്ടിയുടെ അമ്മ പ്രിയങ്ക പി, ഇവരുടെ ലിവിൻ പങ്കാളിയും റിയല്‍ എസ്റ്റേറ്റ് വ്യാപാരിയുമായ മോഹൻ ജെ. മഹാനിംഗപ്പ എന്നിവരാണ് അറസ്റ്റിലായത്. പൊലീസ് നല്‍കുന്ന വിവരമനുസരിച്ച്‌, മാർച്ച്‌ 24-ന്…

Read More

വീട്ടിൽ ഒളിഞ്ഞു നോക്കി ; മദ്യപനെ കൈകാലുകൾ കെട്ടിയിട്ട്   മർദിച്ച് ആൾക്കൂട്ടം

റാന്നി:റാന്നി കരിങ്കുറ്റിയിൽ വീട്ടിൽ ഒളിഞ്ഞു നോക്കി എന്ന് ആരോപിച്ച് മദ്യപനെ കൈകാലുകൾ കെട്ടിയിട്ട്   മർദിച്ച് ആൾക്കൂട്ട. പൂർണ്ണ നഗ്നനായി വീട്ടിൽ അതിക്രമിച്ചു കയറി കിടപ്പുമുറിയിൽ ഒളിഞ്ഞുനോക്കി എന്ന് ആരോപിച്ചായിരുന്നു മര്‍ദനം. റാന്നി ഉന്നക്കാവ് സ്വദേശി 58 വയസ്സുള്ള വർഗീസ് മാത്യുവിനാണ് മർദനമേറ്റത്. മർദിച്ച ശേഷം നാട്ടുകാർ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസാണ് ഇയാളെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഈ മാസം ഏഴാം തീയതി അർദ്ധരാത്രിയിലാണ് ആൾക്കൂട്ട മർദ്ദനം ഉണ്ടായത്. പിറ്റേന്ന് പ്രദേശവാസിയായ സ്ത്രീയുടെ പരാതിയിൽ…

Read More

തൃശൂർ മണ്ണുത്തിയിൽ വീട്ടുടമയെ കെട്ടിയിട്ട് 40 പവൻ സ്വർണവും അൻപതിനായിരം രൂപയും കവർന്നു

തൃശൂർ:  തൃശൂർ മണ്ണുത്തിയിൽ വീട്ടുടമയെ കെട്ടിയിട്ട് 40 പവൻ സ്വർണവും അൻപതിനായിരം രൂപയും കവർന്ന. ഒല്ലൂക്കര ചെറുവാറയിൽ സോമശേഖരന്റെ വീട്ടിലാണ് കവർച്ച നടന്നത്. രാത്രിയോടെ വീട്ടിൽ അതിക്രമിച്ച് കയറിയ മൂന്നംഗ സംഘം സോമശേഖരനെ കെട്ടിയിട്ട ശേഷമാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ കവർന്നത്.കവർച്ച നടക്കുമ്പോൾ വീട്ടിൽ തനിച്ചായിരുന്നുവെന്ന് സോമശേഖരൻ മാധ്യമങ്ങളോട് പറഞ്ഞു. ഭാര്യ ഉച്ചയോടെ മകളുടെ വീട്ടിൽ പോയിരുന്നു. മരുമകൾ വൈകുന്നേരം അവരുടെ വീട്ടിലും പോയി. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. വീടിന് പുറത്തെ ​ഗ്രിൽ മാത്രമേ പൂട്ടിയിരുന്നുള്ളൂ….

Read More

ഗതാഗത തടസം മാറ്റാൻ ഹോണ്‍ അടിച്ചു, 17 വയസ്സുകാ രനെയും അച്ഛനെയും നടുറോ ഡിലിട്ട് ക്രൂരമായി തല്ലിച്ചതച്ച്‌ ഗുണ്ടാ സംഘം

കൈതമുക്ക്: തിരുവനന്തപുരത്ത് ട്യൂഷൻ കഴിഞ്ഞ് ഇരുചക്രവാഹനത്തില്‍ മടങ്ങുകയായിരുന്ന 17 വയസ്സുകാരനെയുംഅച്ഛനെയും നടുറോഡിലിട്ട് ക്രൂരമായി തല്ലിച്ചതച്ച്‌ ഗുണ്ടാ സംഘം. ഗതാഗതം തടസ്സപ്പെടുത്തി ഗുണ്ടകളിട്ടിരുന്ന വാഹനം മാറ്റാൻ ഹോണ്‍ മുഴക്കിയതില്‍ പ്രകോപനം പൂണ്ടായിരുന്നു ക്രൂര മർദ്ദനം. രക്ഷിക്കാനെത്തിയ ചിലർ ഗുണ്ടകളായ പ്രതികളെ കണ്ട് പിൻമാറിയെന്നാണ് മർദനമേറ്റ രാജേഷ് പ്രതികരിച്ചത്. പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ വധശ്രമകുറ്റം ചുമത്തി. ബിഎസ്‌എൻഎല്‍ ഉദ്യോഗസ്ഥനാണ് ആക്രമിക്കപ്പെട്ട കൌമാരക്കാരന്റെ പിതാവ് രാജേഷ്. കൈതമുക്കിലെ ഇടറോഡിലൂടെ ബൈക്കില്‍ വരുന്നതിനിടെ രണ്ടു കാറുകള്‍ യാത്ര തടസ്സപ്പെടുത്തി ഇട്ടിരുന്നു. കാറിലുണ്ടായിരുന്നവർ…

Read More

നാലാഞ്ചിറയിലെ കൊലപാതകം; അമ്മ കൊന്ന അച്ചനും പോയി അനാഥമായത് 4 മക്കൾ.

തിരുവനന്തപുരം:  അമ്മയെ കണ്‍മുന്നില്‍ കഴുത്തറുത്തു കൊന്ന ശേഷം വീടുവിട്ടു പോയ അച്ഛന്‍ ജീവനൊടുക്കിയതോടെ ഒറ്റ രാത്രി കൊണ്ട് നാലു കുട്ടികളാണ് അനാഥരായത്. തിരുവനന്തപുരത്തെ നാലാഞ്ചിറയിൽ ഭാര്യയെകുട്ടികളുടെ മുന്നിൽവെച്ച് കഴുത്തറുത്ത് കൊന്ന കേസിലെ പ്രതിയായ ഭർത്താവ് സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. നാലാഞ്ചിറയില്‍ ഉദിയന്നൂര്‍ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഹസീന ബിവിയെയാണ് സുരേഷ് കഴിഞ്ഞ ദിവസം മക്കളുടെ മുന്നില്‍ വച്ച് കഴുത്തറുത്തു കൊന്നത്. സുരേഷിനെ ചിദംബരം റെയിവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സുരേഷിൻെറ കാർ…

Read More

മക്കളുടെ മുമ്പിൽ വെച്ച് ഭാര്യയെ കഴുത്തെ റുത്ത് കൊന്ന ഭർത്താവ് ഒളിവിൽ നാലാഞ്ചിറയിൽ നടന്നത്   ദാരുണമായ കൊല

തിരുവനന്തപുരം: മക്കളുടെ മുമ്പിൽ വെച്ച് ഭാര്യയെ കഴുത്തെ റുത്ത് കൊന്ന ഭർത്താവ് ഒളിവിൽ നാലാഞ്ചിറയിൽ നടന്നത്   ദാരുണമായ കൊപാതകം.   കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. നാലാഞ്ചിറ സ്വദേശിനിയായ മുപ്പത്തിയാറുകാരി ഹസീനയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം ഒളിവിൽ പോയ ഭർത്താവ് സുരേഷിനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ​ഇന്ന് പുലർച്ചെ അഞ്ചേമുക്കാലോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടാകുന്നത്. കഴിഞ്ഞ കുറച്ചധികം നാളുകളായി ഈ വീട്ടിൽ നിരന്തരമായി വഴക്കും പ്രശ്നങ്ങളും പതിവായിരുന്നുവെന്നാണ് വിവരം. ഹസീനയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന്…

Read More

നിർത്തിയിട്ട കാറിൽ രക്തക്കറ; പുറത്ത് സ്ത്രീകളുടേയും കുട്ടികളുടേയും വസ്ത്രങ്ങൾ, കാർ സ്വർണ വ്യാപാരിയുടേത്

കണ്ണൂർ :പരിയാരം പിലാത്തറ കോ ഓപ്പറേറ്റീവ് കോളജിന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ കാർ അക്രമി സംഘം തട്ടിക്കൊണ്ടുപോയത്. മഹാരാഷ്ട്ര സ്വദേശിയും തലശ്ശേരിയിൽ സ്വർണ വ്യാപാരം നടത്തുന്ന ആളുമായ അശോക് കുമാറിന്റെ കാറാണ് തട്ടിക്കൊണ്ടുപോയത്. ചൊവ്വാഴ്ച പുലർച്ചെ പയ്യന്നൂരിന് സമീപത്താണ് സംഭവം. മഹാരാഷ്ട്രയിൽനിന്ന് അശോക് കുമാറും ഭാര്യയും രണ്ട് മക്കളും ഡ്രൈവറും തലശ്ശേരിയിലേക്ക് വരികയായിരുന്നു. ജില്ലാ അതിർത്തിയായ കാലിക്കടവ് കഴിഞ്ഞപ്പോൾ പിന്തുടർന്നെ ത്തിയ കാറിലുണ്ടായിരുന്ന സംഘം അശോകിന്റെ കാർ തടഞ്ഞു. ഇവരെ വലിച്ചിറക്കിയ ശേഷം…

Read More

മുടി കുറഞ്ഞതിന്റെ പേരിലും അധിക്ഷേപം ​വിവാഹം കഴിഞ്ഞ് 39-ാം നാൾ പത്തൊൻപതുകാരിയുടെ ആത്മഹത്യ: ; മരിക്കുമ്പോൾ ഫാത്തിമ ഗർഭിണി

ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ വിവാഹം കഴിഞ്ഞ് വെറും 39 ദിവസങ്ങൾ മാത്രം പിന്നിട്ട വേളയിൽ പത്തൊൻപതുകാരിയായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പെൺകുട്ടിയുടെ ബന്ധുക്കൾ. തൃക്കുന്നപ്പുഴ പാനൂർ കൊല്ലന്റേഴത്ത് അബ്ദുൾ നാസറിന്റെ മകൾ ഫാത്തിമയാണ് മെയ് 28-ന് രാത്രി സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. കടുത്ത ശാരീരിക-മാനസിക പീഡനങ്ങളും അധിക്ഷേപങ്ങളുമാണ് ഫാത്തിമയുടെ മരണത്തിന് കാരണമായതെന്ന് കാണിച്ച് സഹോദരൻ നൗഫൽ തൃക്കുന്നപ്പുഴ പോലീസിൽ പരാതി നൽകി. ഭർത്താവ് മുഹമ്മദ് നൗഫൽ, ഭർതൃമാതാവ് റുമൈലത്ത്, ഭർത്താവിന്റെ…

Read More

കമൻ്റടിച്ചത് ചോദ്യം ചെയ്ത പെണ്‍കുട്ടിയെ റോഡിലൂടെ വലിച്ചിഴച്ചു. വസ്ത്രം വലിച്ചു കീറാനും ശ്രമം

കൊച്ചി: കലൂരിൽ റോഡിലൂടെ നടന്നുപോവുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ ആക്രമണം . മോശം പരാമർശങ്ങൾ നടത്തിയത് ചോദ്യം ചെയ്ത പെൺകുട്ടികളെ എട്ടംഗ സംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ ജോലി കഴിഞ്ഞ് റൂമിലേക്ക് നടന്നുപോകവെയാണ് ഇവര്‍ക്ക് ആക്രമണം നേരിടേണ്ടി വന്നത്.യുവാക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ പെണ്‍കുട്ടികളില്‍ ഒരാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ക്രൂരമായ മര്‍ദ്ദനമാണ് തങ്ങള്‍ക്ക് നേരെയുണ്ടായതെന്ന് പെണ്‍കുട്ടികള്‍ പറയുന്നു. എട്ടോളം വരുന്ന സംഘം ഇവരോട് മോശമായി സംസാരിക്കുകയായിരുന്നു. സംഘത്തില്‍ പെണ്‍കുട്ടികളും ഉണ്ടായിരുന്നെന്ന് പരിക്കേറ്റവരുടെ സുഹൃത്ത് പറഞ്ഞു.’കമന്റടിച്ചത് ചോദ്യം…

Read More

ഡൽഹിയെ ഞെട്ടിച്ച ആൾക്കൂട്ട ക്കൊലക്ക് പിന്നാലെ ബീഹാറിലും മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു. കൊല്ലപ്പെട്ടത് കുടുംബത്തിൻ്റെ അത്താണി .

പട്ന: ഡൽഹിയെ ഞെട്ടിച്ച ആൾക്കൂട്ട ക്കൊലക്ക് പിന്നാലെ ബീഹാറിലും മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു ബിഹാറിലെ സിവാൻ ജില്ലയിലെ ബർഹരിയ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ശിവരാജ്പൂർ ഗ്രാമത്തിൽ 25 വയസ്സുള്ള ഷഹ്‌സാദ് അലി എന്ന മുസ് ലിം യുവാവിനെയാണ് ജനക്കൂട്ടം തല്ലിക്കൊന്നത്. മെയ് 30 നാണ് സംഭവം നടന്നത്, രണ്ടര മാസം മുമ്പാണ് ഷഹ്‌സാദിൻ്റെ സഹോദരൻ ദൂരൂഹ സാഹചര്യത്തിൽ മരിച്ചത് കുടുംബത്തിൻ്റെ അത്താണിയായിരുന്നു ഇരുവരും തൊട്ടു തലേ ദിവസം ഡൽ ഹിയിൽ പെരുന്നാൾ രാത്രിയിൽ കുടുംബം ഈദ് ആഘോഷിക്കുന്നതിനിടെ…

Read More