24 മണിക്കൂറിൽ 251 ഫലസ്തീനികളെ ഇസ്റാഈൽ വധിച്ചു. അന്നം തേടി എത്തിയ 1924 പേരെ ഇസ്രായേൽ നിർദയം വെടിവെച്ചു കൊന്നു.14,288 ൽ അധികം പേർക്ക് ഭക്ഷണ കേന്ദ്രങ്ങളിലെ വെടിവെപ്പിൽ പരിക്ക്
ഗസ്സ സിറ്റി: ഭക്ഷണം തേടിയെത്തിയ 21 പേരെ അടക്കം 24 മണിക്കൂറിൽ 219 ഫലസ്ഥീനി കളെ വധിച്ചു ഇസ്റാഈൽ ജറൂസലം ക്രൈസ്തവ രൂപത നടത്തുന്ന അൽ അഹ്‍ലി ബാപ്റ്റിസ്റ്റ് ആശുപത്രിക്ക് നേരെയും ഇസ്രായേൽ ബോംബാക്രമണം. ചികിത്സ തേടിയെത്തിയവർ അടക്കം ഏഴുപേർ കൊല്ലപ്പെട്ടു. ഭക്ഷണം കിട്ടാതെ 11 പേർ കൂടി വിശന്ന് മരിച്ചതായും ഭക്ഷണം തേടിയെത്തിയ 21 പേരെ കൂടി ഇസ്രായേൽ സേന വെടിവെച്ചുകൊന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ, 251 ഫലസ്തീനികളെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്. ഇസ്രായേൽ, അമേരിക്കൻ…

