മധ്യപ്രദേശിൽ ഓടുന്ന ട്രെയിനിൽ നിന്ന് യുവാവിനെ വലിച്ചിഴച്ച ശേഷം തല്ലിക്കൊന്നു.
ഇൻഡോർ : ഡൽഹിക്കും ബീഹാറിനും പിറകെ മധ്യപ്രദേശിലും ആൾക്കൂട്ടക്കൊല. മധ്യപ്രദേശിലെ ബോർഡെഹി റെയിൽവേ സ്റ്റേഷനിൽ ഓടുന്ന ട്രെയിനിൽ നിന്ന് യുവാവിനെ വലിച്ചിഴച്ച ശേഷം തല്ലിക്കൊന്നു ചിന്ദ്വാരയിൽ നിന്നുള്ള 24 കാരനായ അലി ഖാനെ ബേതുൽ എന്ന യുവാവിനെയാണ് സംഘ് പരിവാർ ആൾകൂട്ടം തല്ലിക്കൊന്നത്. നാഗ്പൂരിൽ ജോലി ചെയ്തിരുന്ന അലി, ജയന്ത് വർമ്മ, ശിവം മാളവ്യ, യാഷ് എന്നീ സുഹൃത്തുക്കളോടൊപ്പം അവധിക്കാല യാത്രയ്ക്കായി സഞ്ചരിക്കുമ്പോഴാണ് ദുരന്തം അരങ്ങേറിയത്. മരിച്ചയാളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും നൽകിയ വിവരണങ്ങൾ ഇങ്ങനെ.. അലിയുടെ റിസർവ്…

