AI girlfriend

നിലവില്‍ ഭരണം നടത്തുന്നവരേക്കാള്‍ വളരെ കൂടുതല്‍ വിദ്യാഭ്യാസമുള്ളവരും വിവരമുള്ളവരുമാണ് ഈ യുവാക്കള്‍: കോക്രോച്ച് നേതാവ് അഭിജീത് ദീപ്‌കെ

ന്യൂഡൽഹി: തങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് ഇന്ത്യയിലെ യുവാക്കളെന്ന് സിജെപി നേതാവ് അഭിജീത് ദീപ്കെ. സിജെപിയുടെ പ്രതിഷേധം നേപ്പാളിലോ ബംഗ്ലാദേശിലോ സംഭവിച്ചത് പോലെയായി മാറുമോ എന്ന ചോദ്യത്തോടായിരുന്നു അഭിജീത് ദീപ്കെയുടെ പ്രതികരണം. അത്തരം താരതമ്യങ്ങൾ നടത്തി ഇന്ത്യയിലെ യുവാക്കളെ (GenZ) അപമാനിക്കുകയോ കുറച്ചുകാണുകയോ ചെയ്യരുതെന്നും അഭിജീത് ദീപ്കെ പറഞ്ഞു. കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ സിജെപി ആഹ്വാനം ചെയ്തിരിക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ അഭിജീത് ദീപ്കെ വിമാനത്താവളത്തിൽ വെച്ചാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്….

Read More

ഡൽഹിയിൽ പ്രതിഷേധത്തിന് ഒരുങ്ങി കോക്രോച്ച് ജനതാ പാർട്ടി. വൻ സുരക്ഷ സന്നാഹം.

ന്യൂഡെൽഹി:കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് പരസ്യ പ്രതിഷേധത്തിന് ഒരുങ്ങി കോക്രോച്ച് ജനതാ പാർട്ടി സിജെപിയുടെ സ്ഥാപകൻ അഭിജീത് ദീപ്കെ  എത്തുന്നതോടെ  രാവിലെ ഒൻപത് മണിക്ക് ജന്തർ മന്തറിലെ ജന്തർ മന്തറിലെ പാർലമെൻ്റ് സ് ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചേരാണ് അനുയായികൾക്ക് സിജെപി നേതൃത്വം നൽകിയിരിക്കുന്നത്. സിജെപിയുടെ പ്രതിഷേധത്തിന് വ്യാപക പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. അതിനിടെ വൻ സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്. സിപിഐ ദേശീയ കൗൺസിൽ അം​ഗം ആനി രാജ, അഭിനേതാവ് പ്രകാശ് രാജ്, അഭിഭാഷകൻ പ്രശാന്ത്…

Read More

ബി.ജെ.പി അക്രമത്തിനെതിരെ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ച്  മമത ബാനർജി. ഇന്ത്യ സഖ്യത്തിനൊപ്പം ചേരും

കൊൽക്കത്ത: ബി.ജെ.പി അക്രമത്തിനെതിരെ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ച്  മമത ബാനർജ തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളിൽ നടന്ന അക്രമസംഭവങ്ങൾ , കുടിയൊഴിപ്പിക്കലുകൾ, അഭിഷേക് ബാനർജി ഉൾപ്പെടെയുള്ള തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള ആക്രമണം എന്നീ വിഷയങ്ങളിൽ പ്രതിഷേധിച്ചാണ് മമത ബാനർജി കൊൽക്കത്തയിൽ ധർണ പ്രഖ്യാപിച്ചത്. പ്രതിഷേധത്തിന് അനുമതി നിഷേധിക്കാൻ പോലീസ് ശ്രമിച്ചപ്പോൾ മമതയുടെ പ്രതികരണം താൻ ഡൽഹിയിൽ പോയി പ്രതിഷേധം നടത്തുമെന്നായിരുന്നു. 177 ഓളം സീറ്റുകളിൽ ബിജെപി വോട്ട് കൊള്ള നടത്തിയതായും മമത രോപിച്ചു. പ്രതിസന്ധി ഘട്ടത്തിൽ തന്റെ പാർട്ടി…

Read More

മോദി ഭരണകൂടത്തിന് അപ്രിയ നായ കോക്രോച്ച് ജനതാ പാർട്ടി അഭിജീത് ദീപ്‌കെ ഇന്ത്യയിലെത്തും . വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആറിന് പ്രതിഷേധം.

ന്യൂഡൽഹി: മോദി ഭരണകൂടത്തിന് അപ്രിയ നായ കോക്രോച്ച് ജനതാ പാർട്ടി അഭിജീത് ദീപ്‌കെ ഇന്ത്യയിലേക്ക. ആറാം തീയതിയാണ് അഭിജീത് ഡൽഹിയിൽ എത്തുക. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അഭിജീത് എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു പേജും, കോക്രോച്ച് മീമും കൊണ്ട്, സോഷ്യൽ മീഡിയയിൽ അഞ്ച് ദിവസം കൊണ്ട് 20 മില്യണിലധികം ഫോളോവേഴ്സിനെ സ്വന്തമാക്കിയ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ സ്ഥാപകനാണ് അഭിജീത് ദീപ്‌കെ. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ…

Read More

റെയ്ഡുകൾക്കിടയിൽ കണ്ടെത്തുന്ന സ്വമേധയായുള്ള ലൈംഗികത്തൊഴിലാളികളെ ഇരകളാക്കാനോ കസ്റ്റഡിയിലെടുക്കാനോ പാടില്ലെന്നും സുപ്രീം കോടതി.

ന്യൂഡൽഹി: റെയ്ഡുകൾക്കിടയിൽ കണ്ടെത്തുന്ന സ്വമേധയായുള്ള ലൈംഗികത്തൊഴിലാളികളെ ഇരകളാക്കാനോ കസ്റ്റഡിയിലെടുക്കാനോ പാടില്ലെന്നും സുപ്രീം കോടത’ ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) ആക്ടിലെ (ഐടിപിഎ) വ്യവസ്ഥകൾ സ്വമേധയാ ലൈംഗികത്തൊഴിലിൽ ഏർപ്പെടുന്ന പ്രായപൂർത്തിയായവർക്കെതിരെ നടപടിയെടുക്കാൻ പോലീസിന് അധികാരം നൽകുന്നില്ലെന്ന് സുപ്രീം കോടതി. ലൈംഗികത്തൊഴിൽ എന്ന പ്രവൃത്തി സ്വയം നിയമവിരുദ്ധമല്ലെന്നും കോടതി വ്യക്തമാക്കി. വേശ്യാലയം നടത്തുന്നത് നിയമവിരുദ്ധമാണെങ്കിലും, റെയ്ഡുകൾക്കിടയിൽ കണ്ടെത്തുന്ന സ്വമേധയായുള്ള ലൈംഗികത്തൊഴിലാളികളെ ഇരകളാക്കാനോ കസ്റ്റഡിയിലെടുക്കാനോ പാടില്ലെന്നും കോടതി കൂട്ടിച്ചേർത്തു. സുപ്രീം കോടതി ജസ്റ്റിസ് ജെ.ബി. പാർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ്…

Read More

കുംഭമേളയിലെ വൈറൽ താരത്തെ തട്ടിക്കൊ ണ്ടുപോയ കേസ്; ഭർത്താവിൻ്റെ അറസ്റ്റ് വിലക്ക് നീട്ടി.

കൊച്ചി:കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ ഉത്തരേന്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് മധ്യപ്രദേശ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ, ഭർത്താവ് ഫർമാൻ ഖാൻ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ജൂൺ രണ്ടിലേക്ക് മാറ്റി കേരള ഹൈക്കോടതി. മുൻകൂർ ജാമ്യ ഹർജിയിൽ ഭേദഗതി ആവശ്യപ്പെടുന്ന അപേക്ഷയിൽ അന്ന് ഉത്തരവും പുറപ്പെടുവിക്കും. അതുവരെ അറസ്റ്റ് വിലക്കുന്ന ഇടക്കാല ഉത്തരവ് നീട്ടുകയും ചെയ്തു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെതാണ് ഇടക്കാല ഉത്തരവ്.എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത് മധ്യപ്രദേശിൽ ആയതിനാൽ കേരള ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നിലനിൽക്കില്ലെന്ന…

Read More

അബ്ബൂ, ഇവരെന്നെ വിടുമെന്ന് തോന്നുന്നില്ല, വലിയ വഴക്ക് നടക്കുന്നു; ട്രയിനിൽ വീട്ടിലേക്ക് തിരിച്ച മുസ്‌ലിം വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം, മൊബൈൽ സന്ദേശം വന്ന ശേഷം ഫോൺ സ്വിച്ച് ഓഫ് , കുട്ടിയെ കാണാനില്ലെന്ന് കുടുംബം.

പട്ന :രാജ്യത്തിൻ്റെ വിവിധ സംസ്ഥാനങ്ങളിൽസംഘ് പരിവാർ പെരുന്നാൾ ആഘോഷങ്ങളെയും അനുഷ്ഠാനങ്ങളെയും അക്രമത്തിലൂടെ നേരിടുന്നത് തുടരുന്നതി നിടയിൽ ബീഹാറിൽ ട്രയിനിൽ കയറിയ മുസ്‌ലിം വിദ്യാർഥിയെ ക്രൂരമായി മർദ്ധിച്ച ഫോൺ സന്ദേശം പിതാവിന് ലഭിച്ചു . തുടർന്ന് ഫോൺ സ്വിച്ച് ഓഫാ വുകയും മകനെ കാണാനില്ലന്ന് കുടുംബം പരാതിപ്പെടുകയും ചെയ്തു ഇരുപതുകാരനായ ഫൈസാന്‍ അഹ്‌മദ് റാസയെയാണ് കാണാതായത്. മകൻ വന്നു സന്തോഷ കൊണ്ട് ആഘോഷമാ വേണ്ട പെരുന്നാൾ ബീഹാറിലെ ഫുല്‍വാരിയയിലുള്ള ഫൈസാന്റെ വീട്ടില്‍ ഇപ്പോൾ നിലവിളികളുടേതാണ്. പൂര്‍വാഞ്ജല്‍ എക്‌സ്പ്രസിന്റെ ജനറല്‍…

Read More

യുണൈറ്റഡ് എഗെയിൻസ്റ്റ് ഹേറ്റിന്റെ സ്ഥാപകർ ഖാലിദ് സൈഫി ഇടക്കാല ജാമ്യത്തിൽ ജയിൽ മോചിതനായി.

ന്യൂഡൽഹി: നീണ്ട തടവും വിചാരണയിലെ കാലതാമസവും ചൂണ്ടിക്കാട്ടി സുപ്രീം കോടതി 6 മാസത്തെ ഇടക്കാല ജാമ്യംഅനുവദിച്ചതിനെ തുടർന്ന് സിഎഎ വിരുദ്ധ പ്രവർത്തകനും മനുഷ്യാവകാശ സംരക്ഷകനുമായ ഖാലിദ് സൈഫി തിങ്കളാഴ്ച രാത്രി തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങി. 2020 ലെ അക്രമത്തിന് പിന്നിലെ വലിയ ഗൂഢാലോചനയുടെ ഭാഗമാണ് സൈഫിയെന്ന് ഡൽഹി പോലീസ് ആരോപിച്ചു, അതേസമയം കുറ്റങ്ങൾ സമാധാനപരമായ പ്രതിഷേധത്തെയും വിയോജിപ്പിനെയും കുറ്റകരമാക്കുന്നു എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ വാദിച്ചു. അദ്ദേഹത്തിന്റെ കേസ് പൗരാവകാശ സംഘടനകളിൽ നിന്ന് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്, ആക്ടിവിസ്റ്റുകൾക്കെതിരെ…

Read More

ഇന്ധന വില വീണ്ടും വർധിച്ചു. ; പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് ഇന്ന് വർധിപ്പിച്ചത്.

ന്യൂഡൽഹി:എണ്ണക്കമ്പനികൾ ദിവസവും വില വർധിപ്പിച്ച് ഇന്ധന പ്രതിസനധി സാധാരണക്കാരനിൽ അടിച്ചേല്ലിക്കുന്നു. ഇന്ധനവില ഇന്നലെയും വർധിപ്പിച്ചു. പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് ഇന്ന് വർധിപ്പിച്ചത് ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 113.52 രൂപയും ഡീസലിന് 102.44 രൂപയുമായി ഉയർന്നു. രണ്ടാഴ്ചയ്ക്കിടെ ഇത് നാലാം തവണയാണ് കേന്ദ്രസർക്കാർ ഇന്ധനവില വർധിപ്പിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അനന്തമായി നീളുന്ന സാഹചര്യത്തിൽ ആഗോളതലത്തിൽ ഇന്ധനവില ഉയരുന്നതാണ് രാജ്യത്തെ വില വർധനവിന് കാരണമായി കേന്ദ്രസർക്കാർ വിശദീകരിക്കുന്നത്. ഇന്ധനവില ഇനിയും 20 രൂപയോളം…

Read More

നിയമം കയ്യിലെടുത്ത് വിദ്വേഷ രാഷ്ട്രീയം അതിരു വിട്ട അസമിൽ വീണ്ടും മുസ്‌ലിം ഹത്യ, രണ്ട് യുവാക്കളെ തല്ലിക്കൊന്നു

ഗുഹാവതി : നിയമം കയ്യിലെടുത്ത് വിദ്വേഷ രാഷ്ട്രീയം അതിരു വിട്ട അസമിൽ വീണ്ടും മുസ്‌ലിം ഹത്യ സോനിത്പുർ ജില്ലയിൽ രണ്ട് മുസ്ലിം യുവാക്കളെ ആൾക്കൂട്ടം തല്ലിക്കൊന്നു. അരുണാചൽ പ്രദേശ് അതിർത്തിയോട് ചേർന്ന ഭലൂക്പോങ് മേഖലയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ക്രൂരമായ സംഭവം നടന്നത്. മോറിഗാവ് ജില്ലയിൽ നിന്നുള്ള യുവാക്കളാണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പശുക്കളെ മോഷ്ടിക്കാൻ എത്തിയെന്നാരോപിച്ചാണ് ഗ്രാമവാസികൾ എന്ന് പറയപ്പെടുന്ന സംഘം ഇവരെ വളഞ്ഞിട്ട് ആക്രമിച്ചത്. പുലർച്ചെ 3:30-ഓടെ വനമേഖലയോട് ചേർന്ന ഉൾഗ്രാമത്തിലാണ് സംഭവം. കന്നുകാലി…

Read More