AI girlfriend

ജീവനുള്ള പശുക്കളെ പാർലിമെൻ്റിൽ കൊണ്ടു പോണം…

ന്യൂദല്‍ഹി: ജീവനുള്ള പശുക്കളെ പാര്‍ലമെന്റിലേക്ക് കൊണ്ടുപോകണമെന്ന് ശങ്കരാചാര്യ അവിമുക്തശ്വരാനന്ദ്. സെന്‍ട്രല്‍ വിസ്തയിലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന സമയത്ത് ഒരു പശുവിനെയെങ്കിലും കെട്ടിടത്തിനുള്ളിലേക്ക് കൊണ്ടുപോകണമായിരുന്നുവെന്നും അവിമുക്തശ്വരാനന്ദ് പറഞ്ഞു. ഞായറാഴ്ച മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അവിമുക്തശ്വരാനന്ദിന്റെ പ്രതികരണം. പാര്‍ലമെന്റിന്റെ ഉദ്ഘാടന വേളയില്‍ പശുവിനെ കൊണ്ടുപോയിരുന്നെങ്കില്‍ ആ കെട്ടിടത്തിനും അവിടെ പ്രവര്‍ത്തിക്കുനന്നവര്‍ക്കും അനുഗ്രഹം ലഭിച്ചേനെയെന്നും അവിമുക്തശ്വരാനന്ദ് പറഞ്ഞു. പശുവിന്റെ ഒരു പ്രതിമയ്ക്ക് പാര്‍ലമെന്റിനുള്ളില്‍ പ്രവേശിക്കാമെങ്കില്‍ ജീവനുള്ള പശുവിന് എന്തുകൊണ്ട് കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ സാധിക്കുന്നില്ലെന്നും അവിമുക്തശ്വരാനന്ദ് ചോദിച്ചു. ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര…

Read More

ധർമ്മസ്ഥലയിൽ വീണ്ടും അസ്ഥികൾ കണ്ടെത്തി; സാരിയുടെ ഭാഗങ്ങളും ലഭിച്ചതായി സൂചന……

ബം​ഗളൂരു: നൂറിലേറെ പേരെ കൊന്നു കുഴിച്ചുമൂടി എന്ന വെളിപെടുത്തലിനെ തുടർന്ന് തെരച്ചിൽ ആറാം ദിവസവും തുടരുമ്പോൾ ധർമ്മസ്ഥലയിൽ നിന്നും വീണ്ടും അസ്ഥികൾ കണ്ടെത്തി. സാക്ഷി പറ‍ഞ്ഞ പുതിയൊരു സ്പോട്ടിൽ നിന്നുമാണ് അസ്ഥിയുടെ ഭാ​ഗങ്ങൾ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ്  പുതിയ പോയിന്‍റ് കാണിച്ചുകൊടുത്തത്. ഇതുവരെ ചൂണ്ടിക്കാണിച്ച പോയിന്റുകളിൽ പെടാത്ത പോയിന്റ് ആണിത്. പതിനൊന്നാമത്തെ പോയിന്‍റിൽ നിന്നും മീറ്ററുകൾ അകലെയാണ് പുതിയ പോയിന്‍റ്. ഇന്ന് രാവിലെയാണ് സാക്ഷി പുതിയ പോയിന്‍റ് കാണിച്ചുകൊടുത്തത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി പുതിയ സ്പോട്ടുകൾ അറിയാമെന്നും…

Read More

ഗസ്സയിൽ അമ്മമാരുടെ മുമ്പിൽ കുട്ടികൾ പട്ടിണി കിടന്നു മരിക്കുന്നു, അമ്മമാരും മരണവക്കിൽ, ഇസ്റാഈൽ അക്രമണത്തിൽ 41പട്ടിണി മനുഷ്യർ കൊല്ലപ്പെട്ടു.

ഗസ്സ :ഗസ്സ തിരിച്ചുവിടാനാവാ ത്ത മാനുഷിക തകർച്ചയിലേക്ക്.കുട്ടികൾ കൺമുന്നിൽ പട്ടിണി കിടന്നു മരിക്കുന്നത്  കാണുന്ന അമ്മമാരും മരണത്തിൻ്റെ വക്കിലാണെന്ന് ഗസ്സ വൃത്തങ്ങൾ പറഞ്ഞു. ജൂലൈ 27 ന് ഇസ്രായേൽ നിയന്ത്രണങ്ങളിൽ ഒരു പരിധിവരെ ഇളവ് വരുത്തിയതിനുശേഷം, ഉപരോധിക്കപ്പെട്ട പ്രദേശത്തേക്ക് ശരാശരി 84 ട്രക്കുകളാണ് പ്രവേശിപ്പിക്കുന്നത്. 22,000-ത്തിലധികം സഹായ ട്രക്കുകൾ ഗാസ മുനമ്പിന് പുറത്ത് കാത്തിരിക്കുന്നുണ്ടെന്ന് ഗാസയിലെ അധികൃതർ പറയുന്നു. പ്രദേശത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിന് പ്രതിദിനം കുറഞ്ഞത് 600 സഹായ ട്രക്കുകൾ ആവശ്യമാണെന്ന് സന്നദ്ധ സംഘടനകൾ പറഞ്ഞു….

Read More

അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയ ചേർത്തലയിൽ സെബാസ്റ്റ്യനെയുമായി കൂടുതൽ തെളിവെടുപ്പ് .

ആലപ്പുഴ: അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയ ചേർത്തല പള്ളിപ്പുറത്തെ വീട്ടിൽ പ്രതി സെബാസ്റ്റ്യനുമായി തെളിവെടുപ്പ് തുടരുന്നു. നേരത്തെ അസ്ഥികൂട അവശിഷ്ടങ്ങൾ കിട്ടിയ സ്ഥലത്ത് നിന്ന് വീണ്ടും മൃതദേഹ അവശിഷ്ടങ്ങൾ അന്വേഷണസംഘം കണ്ടെത്തി. ഇരുപതോളം അസ്ഥിക്കഷ്ണങ്ങളാണ് കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലാണ് അസ്ഥിക്കഷണങ്ങൾ കണ്ടെത്തിയത്. സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് എസ് പിയുടെ നേതൃത്വത്തിൽ വീടിനകത്ത് ചോദ്യം ചെയ്യുകയാണ്. ജൈനമ്മ തിരോധാനക്കേസ് അന്വേഷിക്കുന്ന കോട്ടയം ക്രൈംബ്രാഞ്ച് അന്വേഷണ സംഘവും ബിന്ദു പത്മനാഭൻ തിരോധാനക്കേസ് അന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് സംഘവും പള്ളിപ്പുറത്തെ വീട്ടിൽ പരിശോധന നടത്തും….

Read More

ഇംഗ്ലീഷുകാരെ കൊണ്ട് സല്യൂട്ടടിപ്പിച്ച് ഡി.എസ്.പി സിറാജ്; നെഞ്ചിടിപ്പ് നിലച്ച അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം.

അടിമുടി നാടകീയതകള്‍ നിറഞ്ഞ ഓവല്‍ ടെസ്റ്റില്‍ കൈവിട്ടെന്ന് കരുതിയ കളി ഇന്ത്യ പൊരുതിക്കയറി വിജയം നേടി. ട്വന്റി20യിലും മികച്ച ത്രില്ലിങ് പോരാട്ടമായി മാറിയ കളിയിൽ ഇംഗ്ലീഷ് നിരയെ 367 റണ്‍സിന് എറിഞ്ഞിട്ട് ആറ് റണ്‍സിന്റെ അവിസ്മരണീയ വിജയമാണ് പേസർമാർ ഇന്ത്യയ്ക്ക് നേടിക്കൊടുത്തത്. നാലാം ദിവസം കൈവിട്ട കളിയാണ് മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ചേർന്ന് ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. 374 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിനെ 85.1 ഓവറിൽ 367 റൺസിനാണ് ഇന്ത്യ ഓൾ‌ഔട്ടാക്കിയത്. വിജയത്തോടെ പരമ്പര 2–2ന്…

Read More

അങ്കണവാടിയിൽ ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തി; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്……

അങ്കമാലി: എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ അങ്കണവാടിയിൽ ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തി. അങ്കണവാടിയിൽ കുട്ടികളുടെ കളിപ്പാട്ടങ്ങൾ സൂക്ഷിച്ച കോൺക്രീറ്റ് അലമാരയുടെ മൂലയിലാണ് മൂർഖനുണ്ടായിരുന്നത്. കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. മണിക്കൂറുകളോളം മൂർഖൻ അങ്കണവാടി ജീവനക്കാരെയും കുരുന്നുകളെയും പ്രദേശവാസികളെയും ഭീതിയിലാഴ്ത്തി. കരുമാല്ലൂർ പഞ്ചായത്തിലെ ആറ്റുപുഴക്കാവ് അങ്കണവാടിയിലാണ് സംഭവം. രാവിലെ അങ്കണവാടി ഹെൽപർ അങ്കണവാടി തുറന്ന് കളിപ്പാട്ടങ്ങൾ പുറത്തെടുക്കാൻ ശ്രമിക്കുമ്പോഴാണ് പാമ്പ് പത്തിവിടർത്തിയത്. ഇപ്പോള്‍ അപേക്ഷിക്കാം തുടർന്ന് അവർ പേടിച്ചു പിൻമാറി. അപ്പോഴേക്കും അങ്കണവാടിയിൽ കുട്ടികൾ എത്തിത്തുടങ്ങിയിരുന്നു. ഒടുവിൽ…

Read More

അടൂരിൻ്റെ അധിക്ഷേപം ;10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം: എസ്.സി എസ്.ടി കമ്മീഷൻ.

തിരുവനന്തപുരം: അടൂർ ഗോപാലകൃഷ്ണന്റെ അധിക്ഷേപ പ്രസംഗത്തിൽ നടപടിയുമായി എസ്‌സി/എസ്ടി കമ്മീഷൻ. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. സാമൂഹ്യപ്രവർത്തകനായ ദിനു വെയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഇടപെടൽ. എസ്‌സി/എസ്ടി ആക്ട് പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം മ്യൂസിയം പൊലീസിലും ദിനു വെയിൽ പരാതി നൽകിയിരുന്നു. അടൂർ എസ്‌സി/എസ്ടി വിഭാഗത്തിലെ മുഴുവൻ അംഗങ്ങളെയും പൊതുവായി കുറ്റവാളികളോ കള്ളന്മാരോ അഴിമതി ചെയ്യാൻ സാധ്യതയുള്ളവരോ ആയി ചിത്രീകരിക്കുന്നുതാണെന്ന് പരാതിയിൽ പറയുന്നു. അടൂരിന്റെ പ്രസ്താവന…

Read More

കുറ്റ്യാടിയിൽ വീട്ടമ്മ മരിച്ച സംഭവം; അയൽവാസി അറസ്റ്റിൽ .

കോഴിക്കോട് :കോഴിക്കോട് പശുക്കടവിൽ വീട്ടമ്മ വൈദ്യുതിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ലിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കേഴമാനിനെ പിടിക്കാനായി ഇയാൾ സ്ഥാപിച്ച കെണിയിൽ നിന്നാണ് ബോബിക്ക് ഷോക്കേറ്റത്. തുടർന്ന് പ്രതി തെളിവ് നശിപ്പിച്ചതായും പൊലീസ് കണ്ടെത്തി. ലിനീഷ് നേരത്തെയും വന്യമൃ​ഗങ്ങളെ വേട്ടയാടിയ കേസിലെ പ്രതിയാണ്. പശുവിനെ മേയ്ക്കാനായി പോയ ബോബിയെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ ഷോക്കേറ്റുമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വൈദ്യുതി കെണി സ്ഥാപിച്ചതിന്‍റെ തെളിവുകൾ പൊലീസ് സ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു. അതേസമയം, സാമ്പത്തികമായി പിന്നോക്കം…

Read More

മകന്റെ എൻജിനീയറിങ് പ്രവേശനത്തിനു പണം നല്‍കാനായില്ല; എയ്ഡഡ് സ്കൂള്‍ അധ്യാപികയായ ഭാര്യക്ക് 12 വര്‍ഷമായി ശമ്ബളമില്ല; നാല്‍പ്പത്തേഴുകാരൻ ജീവനൊടുക്കി

റാന്നി:മകന്റെ എൻജിനീയറിങ് പ്രവേശനത്തിനു  പണംനല്‍കാനാകാത്തതില്‍ മനംനൊന്ത് നാല്‍പ്പത്തേഴുകാരൻ ജീവനൊടുക്കി. അത്തിക്കയം വടക്കേചരുവില്‍ വി.ടി.ഷിജോയാണ് മൂങ്ങാംപാറ വനത്തില്‍ തൂങ്ങിമരിച്ചത്. ഞയറാഴ്ച്ച വൈകിട്ടാണ് ഷിജോയുടെ മൃതദേഹം കണ്ടെത്തിയത്. കർഷകസംഘം ജില്ലാ കമ്മിറ്റിയംഗം ത്യാഗരാജന്റെ മകനാണ് മരിച്ച ഷിജോ. സാമ്ബത്തിക പ്രതിസന്ധിയാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് റിപ്പോർട്ട്. ഷിജോുടെ ‌ഭാര്യ എയ്ഡഡ് സ്കൂള്‍ അധ്യാപികയാണ്. എന്നാല്‍, കഴിഞ്ഞ 12 വർഷമായി ഇവർക്ക് ശമ്ബളം ലഭിച്ചിരുന്നില്ല. ഷിജോയുടെ മകന് ഈറോഡിലെ എൻജിനീയറിങ് കോളജില്‍ പ്രവേശനം ശരിയായിരുന്നു. ഇതിന് ആവശ്യമായ പണം നല്‍കാൻ കഴിയാതെവന്നതോടെ…

Read More

ഫലസ്തീനെ അനുകൂലിച്ചുകൊണ്ടുള്ള ‘മാർച്ച് ഫോർ ഹ്യൂമാനിറ്റി’യിൽ പങ്കെടുത്തത് പതിനായിരങ്ങൾ

സിഡ്‌നി: ഗസയിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനും ക്ഷാമത്തിനുമെതിരെ പ്രതിക്ഷേധിച്ച് നടന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുത്തത് പതിനായിരങ്ങൾ. ഇന്നലെ (ഞായറാഴ്ച) യായിരുന്നു ‘മാർച്ച് ഫോർ ഹ്യൂമാനിറ്റി’ എന്ന പേരിൽ മാർച്ച് നടന്നത്. സിഡ്‌നിയിലെ സിഡ്‌നി ഹാർബർ പാലത്തിലൂടെയായിരുന്നു പ്രതിഷേധ റാലി സംഘടിപ്പിച്ചത് ഞായറാഴ്ച നടന്ന മാർച്ചിൽ വിക്കിലീക്ക്സ് സ്ഥാപകൻ ജൂലിയൻ അസാൻജെ, എം.പി എഡ് ഹ്യൂസിക്, ന്യൂ സൗത്ത് വെയ്ൽസ് മുൻ പ്രധാനമന്ത്രി ബോബ് കാർ തുടങ്ങിയ പ്രമുഖരടക്കമാണ് സ്വതന്ത്ര ഫലസ്തീൻ മുദ്രാവാക്യമുയർത്തി പ്രകടനത്തിൽ അണിചേർന്നത്. സംഘാടകർ ഇതിനെ…

Read More