AI girlfriend

admin@10vision

പകപോക്കൽ സ്ഥലംമാറ്റം പൊതുസമൂഹത്തോടുള്ള വെല്ലുവിളി: കെ. യു.ഡബ്ലു. ജെ

തിരുവനന്തപുരം: ശമ്പളം നൽകാതെ നരകിപ്പിക്കുന്ന തൊഴിലാളികളെ പകപോക്കൽ സ്ഥലംമാറ്റങ്ങളിലൂടെ ദ്രോഹിക്കുന്ന മാധ്യമം മാനേജ്മെൻ്റ് പുണ്യമാസത്തിൽ ലോകത്തിന് നൽകുന്നത് മനുഷ്യത്വ വിരുദ്ധമായ നൃശംസതയുടെ സന്ദേശമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. അഞ്ചു മാസമായ ശമ്പള കുടിശ്ശികയ്ക്കായി പത്ര ഉൽപാദനത്തെ ബാധിക്കാതെ സഹന പ്രതിഷേധം നടത്തുന്ന ജീവനക്കാരെയാണ് സ്ഥലം മാറ്റി പീഡിപ്പിക്കുന്നത്. ശമ്പളം കിട്ടാത്തതിനാൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാതെ പ്രയാസപ്പെടുന്ന മനുഷ്യർക്ക് മേൽ അധിക ഭാരവും മാനസിക സമ്മർദങ്ങളും അടിച്ചേൽപ്പിക്കുകയാണ് മാനേജ്മെൻ്റ് ചെയ്യുന്നത്. ശമ്പള പ്രതിസന്ധിയുടെ സാഹചര്യത്തിൽ ദ്രോഹ സ്ഥലമാറ്റം…

Read More

മുസ്‌ലിം വിദ്വേഷം നിറച്ച കേരള സ്റ്റോറി രണ്ടാം ഭാഗം; ബീഫ് കഴിക്കാൻ എന്തിനാ നിര്‍ബന്ധിക്കുന്നത് കിലോക്ക് 450 രൂപയാണ്; ട്രോളില്‍ മുങ്ങി കേരള സ്‌റ്റോറി 2 ട്രെയ്‌ലര്‍

റിലീസായ ശേഷം ഇന്ത്യയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ചിത്രമായിരുന്നു സുദിപ്‌തോ സെന്‍ സംവിധാനം ചെയ്ത് 2023 ല്‍ പുറത്തിറങ്ങിയ കേരള സ്റ്റോറി. തീവ്ര വലതുപക്ഷ അജണ്ടകളെ പോഷിപ്പിക്കുന്ന ചിത്രത്തിന്റെ റിലീസിന് ശേഷം വലിയ ഹെയ്റ്റ് ക്യാംപെയ്‌നായിരുന്നു മുസ്‌ലിം ജനവിഭാഗത്തിനെതിരെയും കേരളത്തിനെതിരെയും നോര്‍ത്ത് ഇന്ത്യന്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്നും ഉയര്‍ന്നത്. ഐ.എസ് അടക്കമുള്ള തീവ്രവാദ സംഘടനകളിലേക്ക് ലവ് ജിഹാദ് വഴി പെണ്‍കുട്ടികളെയെത്തിക്കുന്ന കഥയായിരുന്നു ചിത്രം പറഞ്ഞത്. ഇതേ രീതിയില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗവും പുറത്തിറക്കുമെന്ന വാര്‍ത്തകള്‍ നേരത്തേ…

Read More

നെടുമങ്ങാട് ജില്ലാ ആശു പത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ച സംഭവത്തിൽ ഡോ. ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ചെന്ന ആരോപണത്തില്‍ ഡോ. ബിന്ദു സുന്ദറിനെ സ്ഥലം മാറ്റ. വിശദമായ അന്വേഷണത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നൽകിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്എടി ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെയാണ് ഇതിനായി നിയോഗിച്ചത്. ഇന്ന് തന്നെ അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കി. ഡോക്ടർക്ക് നിർബന്ധിത ലീവ് എടുക്കാൻ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് ഡയറക്ടർ രാവിലെ പറഞ്ഞിരുന്നു. ഡോക്ടർക്ക് എതിരെ മുമ്പും…

Read More

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം ശക്തമാകുന്നു, അറബിക്കടലില്‍ ചക്രവാതച്ചുഴി, നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ്.

തിരുവനന്തപുരം:കഠിനമായ ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമായി വേനല്‍ മഴയെത്തുന്നു. ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലുമായി രൂപപ്പെട്ട ന്യൂനമർദവും അറബിക്കടലിലെ ചക്രവാതച്ചുഴിയും കാരണം ഇന്ന് മുതല്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഭൂമധ്യരേഖാ പ്രദേശത്തുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും അതിനോട് ചേർന്നുള്ള തെക്കൻ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തിനുമായി രൂപപ്പെട്ട ന്യൂനമർദം നിലവില്‍ തെക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്യുന്നു. ഈ ന്യൂനമർദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങുകയും ഫെബ്രുവരി 18-ഓടെ…

Read More

മീഡിയവൺ കാള കൂട വിഷമാണെന്ന അഭിപ്രായം ശരിയല്ല. ജി. സുധാകരൻ

കോഴിക്കോട്: മീഡിയവൺ കാള കൂട വിഷമാണെന് എം.വി ഗോവിന്ദൻ്റെ പ്രസ്താവനയിൽ പ്രതികരിച് ജി. സുധാകരൻ മീഡിയവണ്‍ കാളകൂട വിഷമാണെന്ന അഭിപ്രായം തനിക്കില്ല. പാര്‍ട്ടിയും അങ്ങനെ വിലയിരുത്തിയിട്ടില്ല. കാളകൂട വിമര്‍ശനം അര്‍ഥമില്ലാത്തത്. പാര്‍ട്ടി നേതാക്കള്‍ സംസാരിക്കുമ്പോള്‍ എല്ലാ വശവും ആലോചിച്ച് സംസാരിക്കണം. ജമാഅത്തെ ഇസ്‍ലാമിയുമായി പാര്‍ട്ടിയുടെ സഹകരണം ചരിത്ര വസ്തുതയാണെന്നും അത് എന്തിന് കാണാതിരിക്കണമെന്നും ജി. സുധാകരൻ ചോദിച്ചു. അവർ തനിക്ക് വോട്ട് ചെയ്‌തിട്ടുണ്ടെന്നും ജമാഅത്തെ ഇസ്‌ലാമിയുടെ ചരിത്രമൊന്നും എടുത്ത് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും ജി. സുധാകരൻ ‘മീഡിയവണ്‍…

Read More

ആറ്റുകാൽ പൊങ്കാല മാർച്ച് 3ന് പ്രാദേശിക അവധി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിൽ മാർച്ച് 3ന് പ്രാദേശിക അവധ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. പൊങ്കാല മഹോത്സവത്തിന്റെ പ്രധാന ദിവസമായ മാർച്ച് 3ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ- അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടു. പൊങ്കാലയോട് അനുബന്ധിച്ച് കോർപ്പറേഷൻ പരിധിയിലെ എല്ലാ വാർഡുകളിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലും മദ്യനിരോധനം ഏർപ്പെടുത്തി. പൊങ്കാലയുടെ തലേ ദിവസമായ മാർച്ച് രണ്ടിന് വൈകീട്ട് ആറുമണി മുതൽ പൊങ്കാല ദിവസമായ മാർച്ച്…

Read More

വ്യാജ വെളിച്ചെണ്ണ ; ഭക്ഷ്യ സുരക്ഷ കമ്മീഷണർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് : വിപണിയിൽ വ്യാജവെളിച്ചെണ്ണയുടെ വിപണനം വ്യാപകമായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന പരാതി ഭക്ഷ്യസുരക്ഷാ കമ്മീഷണർ അടിയന്തരമായി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകി. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. മാർച്ചിൽ കോഴിക്കോട് പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൌസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള ചില ലോബികളാണ് വ്യാജവെളിച്ചെണ്ണയുടെ വിൽപ്പനയ്ക്ക് പിന്നിലുള്ളതെന്ന് പ്രൊഫ. വർഗീസ് മാത്യു സമർപ്പിച്ച പരാതിയിൽ പറയുന്നു. ഒരു കിലോ വെളിച്ചെണ്ണയ്ക്ക് നാട്ടിൽ 400 രൂപയുള്ളപ്പോൾ വ്യാജ…

Read More

കുളിക്കുന്നതിനിടെ വാട്ടർ ടാങ്ക് ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം

കൊണ്ടോട്ടി:കുളിക്കുന്നതിനിട വാട്ടർ ടാങ്ക് സ്റ്റാൻഡ് തകർന്ന് ദേഹത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കൊണ്ടോട്ടി കരുവാങ്കല്ല് വട്ടപറമ്പ് സ്വദേശി ചോനാരി മുഹമ്മദ് ഫൈസൽ (38) ആണ് അന്തരിച്ചത്. ഇന്ന് വൈകുന്നേരം ആണ് അപകടം നടന്നത്. ഇരുമ്പ് കമ്പിയുടെ സ്റ്റാൻഡിൽ ഉയർത്തി വെച്ചിരുന്ന വാട്ടർ ടാങ്കിനടിയിൽ ഇരുന്നു കുളിക്കുകയായിരുന്നു ഫൈസൽ. ഈ സമയം സ്റ്റാൻഡിന്റെ കമ്പി പെട്ടെന്ന് തകരുകയും ടാങ്ക് ഫൈസലിന്റെ ദേഹത്തേക്ക് മറിയുകയുമായിരുന്നു. ടാങ്കിന്റെ ഭാരവും ആഘാതവും കാരണം ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന്…

Read More

മാസപ്പിറവി ദൃശ്യമായില്ല കേരളത്തിൽ റമദാൻ ഒന്ന് വ്യാഴാഴ്ച

കോഴിക്കോട്: മാസപ്പിറവി ദൃശ്യമാകാത്തതിനാൽ കേരളത്തിൽ റമദാൻ ഒന്ന് വ്യാഴാഴ്യായിരിക്കും. ശഅ്ബാൻ 30 ബുധനാഴ്ച പൂർത്തിയാക്കി വ്യാഴാഴ്ച വ്രതം ആരംഭിക്കുമെന്ന് വിവിധ ഖാദിമാർ മാധ്യമങ്ങളെ അറിയിച്ചു. സംസ്ഥാനത്ത് വ്യാഴാഴ്ച വ്രതം ആരംഭിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പാളയം പള്ളി ചീഫ് ഇമാം ഡോ. വി.പി. ഷുഹൈബ് മൗലവി, ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ എന്നിവരും അറിയിച്ചു. വ്യാഴാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് കേരള ഹിലാൽ കമ്മിറ്റി കോഴിക്കോട്: ഫെബ്രുവരി 18 ബുധനാഴ്ച ശഅ്ബാൻ 30 പൂർത്തിയാക്കി 19ാം തീയതി…

Read More

കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വൻ തീപ്പിടുത്തം

കോഴിക്കോട്: കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വൻ തീപ്പിടുത്ത. പാളയം-കല്ലായി റോഡിലുള്ള ജയലക്ഷ്മി സിൽക്സിലാണ് തീപിടിത്തം ഉണ്ടായത്. മൂന്ന് യൂനിറ്റ് അഗ്നിരക്ഷാസേന സംഘം സ്ഥലത്തെത്തി തീയനാക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. വൈകിട്ട് 6:15-ഓടെയാണ് കെട്ടിടത്തിലെ രണ്ടാം നിലയിൽ തീപിടിച്ചത്. തുടർന്ന് മറ്റ് നിലകളിലേക്കും തീപടരുകയായിരുന്നു. ഉടൻ തന്നെ കെട്ടിടത്തിലുണ്ടായ ആളുകളെ ഒഴിപ്പിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. മൂന്ന് വർഷം മുമ്പ് സമാനമായ രീതിയിൽ ഇതേ സ്ഥാപനത്തിൽ തീപിടിത്തം ഉണ്ടായിരുന്നു.

Read More